Posts

Showing posts from May, 2023
Image
  റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ മൊയ്‌ദു നിര്യാതനായി മുണ്ടേരി : റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ പടന്നോട്ടു താമസിക്കുന്ന മൊയ്‌ദു (മൊയ്‌ദു പോലീസ്) നിര്യാതനായി  ഭാര്യ മറിയുമ്മ, മക്കൾ : റിയാസ്, ഷംഷീറ, അനീസ് മരുമകൻ ഇബ്രാഹിം
Image
പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല; പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻആകാത്തതിനെ തുടർന്ന് കുട്ടി കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലത്ത്പൊലീസെത്തി അന്വേഷണം നടത്തുകയാണ്.
Image
  പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജവാർത്ത നൽകി: ബിജെപി നേതാവ് അറസ്റ്റിൽ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് വാർത്ത പ്രചരിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് അറസ്റ് ചെയ്‌തത്‌ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. ഈ യൂട്യൂബ് ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു യൂട്യൂബ് ചാനൽ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തുടർന്നായിരുന്നു സംഭവത്തി...
Image
24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ കോടതി നിർദ്ദേശം ദില്ലി: ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിർദേശം. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മ...
Image
  ലോകത്തെ ഏറ്റവും വലിയ മൂക്കിനുടമ’ വിടപറഞ്ഞു ഏറ്റവും വലിയ മൂക്കിനുടമ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മെഹ്‌മത് ഒസ്യുറേക്ക് വിടപറഞ്ഞു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തുർക്കിയിയാണ് സ്വദേശം. ഒസ്യുറേക്കിന്‌റെ മരണവാർത്ത ഗിന്നസ് വേൾഡ് റെക്കോർഡ്‌സാണ് പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചത്. ഒസ്യുറേക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. 8.8 സെന്റിമീറ്ററാണ് മെഹ്‌മതിന്റെ മൂക്കിന്റെ നീളം. സ്‌കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരും സഹപാഠികളും നിരന്തരമായി കളിയാക്കിയിട്ടുണ്ട്. മെഹ്‌മതിന്റെ മൂക്ക് കാരണമായിട്ടുണ്ട്. ആദ്യമൊക്കെ ഇതിൽ വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി തോന്നിയെന്നും മെഹ്‌മത് പറയുന്നു.തനിക്ക് സാധാരണ മനുഷ്യരെക്കാൾ നന്നായി മണം പിടിക്കാനും മൂക്കു കൊണ്ടു ബലൂൺ വീർപ്പിക്കാനുമൊക്കെ കഴിവുണ്ടെന്നാണ് മെഹ്‌മത് അവകാശപ്പെടുന്നത്. തന്റെ കുടുംബത്തിൽ പാരമ്പര്യമായി വലിയ മൂക്കുള്ളവരാണ്. പിതാവിനും അമ്മാവൻമാർക്കുമൊക്കെ ഇത്തരം മൂക്കുണ്ട്. എന്നാൽ തന്റേ മൂക്കാണ് ഇവരിൽ ഏറ്റവും വലുത്. എന്നാൽ ലോകത്ത് ഇതുവരെ ജീവിച്ച...
Image
മണി എക്‌സ്‌ചേഞ്ചുകൾ 2,000 രൂപ നോട്ട് സ്വീകരിക്കുന്നില്ല; ഹാജിമാർ കൈവശം വെക്കരുതെന്ന് നിർദ്ദേശം റിയാദ്: സർക്കാർ പിൻവലിച്ച 2,000 രൂപ നോട്ട് ഹാജിമാര്‍ കൊണ്ടു വരരുതെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സഊദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. . തീര്‍ഥാടനത്തിനെത്തുമ്പോഴുള്ള ചിലവുകള്‍ക്കായി സഊദിയിൽ മാറാനായി പലരും ഇന്ത്യന്‍ രൂപ കൈയില്‍ വെക്കാറുണ്ട്. എന്നാല്‍, ഇന്ത്യൻ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2,000 രൂപ നോട്ടിന് പകരമായി സഊദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചതായാണ്  വിവരം. സെപ്റ്റംബര്‍ 30 വരെ 2,000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും ഗൾഫിലെ മണി എക്‌സ്‌ചേഞ്ചുകളും ഇത് സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ 2,000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സഊദി റിയാലായി മാറ്റിയെടുക്കാൻ  സാധിക്കില്ല. ഇക്കാര്യം തീര്‍ഥാടകരും അവരെ കൊണ്ടുവരുന്നവരും ശ്രദ്ധിക്കണമെന്ന് സാമൂഹ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു....
Image
കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍ കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12),സുജിൻ (10),സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Image
കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ്: ശാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡണ്ടായ കെ കെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫിയുടെ സഅദിയുടെതടക്കം നാലുപേരുടെ നോമിനേഷനാണ് തള്ളിയത്. ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്എന്ന ആരോപണം ഉണ്ടായിരുന്നു . കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന മന്ത്രി സ്ഥാനങ്ങളും നല്‍കണമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സർക്കാർ നോമിനികളുടെ നാമനിർദേശമാണ് കേന്ദ്ര വഖഫ് നിയമത്തിലെ 20ാം വകുപ്പ്  പ്രകാരം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പകരം മറ്റു നാലു പേരെ വൈകാതെ  നാമനിർദേശം ചെയ്യും. ഇതോടെ വഖഫ് ബോർഡിൽ കോൺഗ്രസ് അനുകൂല അംഗങ്ങൾക്ക്  ഭൂരിപക്ഷം ലഭിക്കുകയും ചെയർമാൻ പദവി ലഭിക്കുകയും ചെയ്യും. വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‍ലിം  ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന...
Image
ദുബൈയിലെത്തിയ യുവതി കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു കാമുകനോടൊപ്പം പോയി     ദുബൈ: പ്രവാസി മലയാളിയുടെ ഭാര്യ ദുബൈയിലെത്തി കാമുകനോടൊപ്പം  പോയതായി ഭര്‍ത്താവ്. കോഴിക്കോട് ജില്ലക്കാരനായ പ്രവാസിയുടെ ഭാര്യ താന്‍ അറിയാതെ കാമുകന്റെ സഹായത്തോടെയാണ് ദുബൈയില്‍ എത്തിയതെന്ന് പറയപ്പെടുന്നു ഭാര്യനാട്ടില്‍നിന്ന് വരുന്നുവെന്നറിഞ്ഞു എയര്‍പോര്‍ട്ടിലെത്തിയ ഭര്‍ത്താവിന് മറ്റൊരു ദുര്യോഗമാണ് അനുഭവിക്കേണ്ടിവന്നത്. ഭര്‍ത്താവിനെ കണ്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു കാമുകനോടൊപ്പം പോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.ഹോട്ടല്‍ ജീവനക്കാരനായ താന്‍ ബാ്ച്ചലര്‍ മുറിയിലാണ് താമസമെന്നും മാതാവ് ഇല്ലാതെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് യുവാവ് വ്യക്തമാക്കുന്നുണ്ട്. ഭാര്യ കാമുകനോടൊപ്പം പോകുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം ത്‌ന്നെയാണ് പ്രചരിപ്പിച്ചത്.
Image
  ബംഗളൂരുവിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു ബംഗളൂരു: ബംഗളൂരുവിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ പേരാവൂർ സ്വദേശി മരിച്ചു. മുരിങ്ങോടി സ്വദേശി മാലോടൻ ഹൗസിൽ ഷബീർ (38) ആണ് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ടുംകൂർ റോഡ് സോലദേവന ഹളളിയിൽ പ്രവർത്തിക്കുന്ന ഇവരുടെ റസ്റ്റോറന്റ് പൂട്ടി രാത്രി 12.30ഓടെ ജ്യേഷ്ഠൻ സജീറിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മെയിൻ റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് തിരിയുമ്പോൾ പിന്നാലെ വന്ന സ്കൂട്ടർ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് നടുവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റ ഷബീറിനെ സപ്തഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. തലയുടെ പിൻഭാഗത്ത് ഏറ്റ മുറിവാണ് മരണത്തിന് കാരണമായത്. കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ രാമയ്യ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തി. ജാലഹളളി പള്ളിയിൽനിന്നും അന്ത്യ കർമ്മങ്ങൾ നടത്തി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: കെ.വി ഹംസ, മാതാവ്: ഖദീജ. ഭാര്യ: ഫായിസ. മറ്റു സഹോദരങ്ങൾ: ശക്കീർ (ഖത്തർ), സജിന. ➖ ➖➖➖➖➖➖            *1...
Image
  സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം മട്ടന്നൂർ :ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര ചോറോട് സ്വദേശി ഫൈസൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം. ഉളിയിലെ ഭാര്യ വീട്ടിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകവേയാണ് ഫൈസൽ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡരികിലെ കാറിൽ ഇടിക്കുക ആയിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷാനിദ് (38), സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി ഇന്ദ്രജിത്ത് (14) എന്നിവർക്കും പരിക്കേറ്റു. വടകര ചോറോട് ഹുസൈൻ ചാപ്പയിൽ - അസ്മ ദമ്പതികളുടെ മകനാണ് ഫൈസൽ. ഉളിയിൽ പാച്ചിലാളത്തെ റാബിയ മൻസിലിൽ സഫീറയാണ് ഭാര്യ. മക്കൾ: ഷബ്ന, അൽ ഫത്താഹ്. മൃതദേഹം കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ.
Image
അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണു; മലയാളി ബാലന് റിയാദില്‍ ദാരുണാന്ത്യം റിയാദ് : മലയാളി ബാലൻ റിയാദിൽ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണാണ് ദാരുണ മരണം. സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം. താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണീറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Image
കർണാടക: ചലനമുണ്ടാക്കാതെ  ഉവൈസിയുടെ പാർട്ടി; 16 മണ്ഡലങ്ങളിൽ മത്സരിച്ച എസ് ഡി പി ഐ രണ്ടു മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തിലൊതുങ്ങി ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രോറ്റിക് പാർട്ടി ഓഫ് ഇന്ത്യക്കും (എസ്.ഡി.പി.ഐ), ഉവെസിയുടെ എ.ഐ.എം.ഐ.എമ്മിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. 13 ശതമാനമാണ് കർണാടകയിലെ മുസ്‍ലിം ജനസംഖ്യ.എസ്.ഡി.പി.ഐ മത്സരിച്ച മണ്ഡലങ്ങളും കിട്ടിയ വോട്ടും. നരസിംഹരാജ -41,037, മംഗളൂരു (ഉള്ളാൾ) -15054, ബണ്ട്വാൾ -5436  പുലികേശിനഗർ-4102, മൂഡബിദ്രി -3617, തെർദൽ -3527, ശരവണനഗർ -2995, പുത്തൂർ -2788, ചിത്രദുർഗ-2555, ബെൽത്തങ്ങാടി -2513, കൗപ്പ -1616, മടിക്കേരി -1436, ഹുബ്ബള്ളി ഈസ്റ്റ് -1360, ദാവൻഗരെ സൗത്ത് -1311, റായ്ചൂർ -632, മുഡിഗരെ -503. ആകെ കിട്ടിയത് 90445 വോട്ടുകൾ. ഇതിൽ പുത്തൂർ, മംഗളൂരു, ബണ്ട്വാൾ, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവ സംഘ്പരിവാറിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ...
Image
  അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണു; മലയാളി ബാലന് റിയാദില്‍ ദാരുണാന്ത്യം റിയാദ് : മലയാളി ബാലൻ റിയാദിൽ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണാണ് ദാരുണ മരണം. സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം. താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണീറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Image
  കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്. ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Image
പുത്തൻ കുട, ബാഗ്; സ്കൂൾ വിപണി ഉണർന്നു  വിലക്കയറ്റം പിടിച്ചുനിർത്തി ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളും വിവിധ സഹകരണ സംഘങ്ങളും കോഴിക്കോട്: പുതിയ അധ്യയനവർഷം അടുത്തതോടെ സ്കൂൾ വിപണി സജീവമായി. പുത്തൻകുടയും ബാഗുമെല്ലാമായി സ്കൂളിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് വിപണിയെ സജീവമാക്കിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട ഒരുക്കങ്ങളിൽ രക്ഷിതാക്കളും പിന്നോട്ടില്ല. കുട്ടികളുമായെത്തി അവർക്കിഷ്ടമുള്ള പഠനോപകരങ്ങൾ വാങ്ങിനൽകുന്നതിന് രക്ഷിതാക്കളും വലിയ പരിഗണന നൽകുന്നതിനാൽ നഗരത്തിലെയും നാട്ടിൻപുറങ്ങളിലേയും സ്കൂൾ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളേക്കാൾ വിപണി സജീവമായതിനാൽ വ്യാപാരികൾ വലിയ പ്രതീക്ഷയിലാണെങ്കിലും വിലക്കയറ്റത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. ബാഗ്, കുട, ചെരിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവക്ക് മുൻ വർഷത്തേക്കാർ 20 ശതമാനം വരെയാണ് വില ...
Image
  സുഹൃത്തുക്കളുടെ മരണം; വിറങ്ങലിച്ച് മാട്ടൂൽ പഴയങ്ങാടി: പനമരം പച്ചിലക്കാടിൽ ഇന്നോവ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ രണ്ടു യുവാക്കളുടെ മരണത്തിൽ മാട്ടൂൽ ഗ്രാമം വിറങ്ങലിച്ചു. തിങ്കളാഴ്ച വയനാട്ടിലേക്ക് പോയ മാട്ടൂൽ സെൻട്രലിലെ പള്ളിക്കാന്റവിട പുതിയപുരയിൽ അഫ്രീദ് (23), നമ്പ്യാർ കണ്ടി മുനവ്വർ (22) എന്നിവരാണ് യാത്ര മധ്യേ പനമരം പച്ചിലക്കാടിൽ അപകടത്തിൽപ്പെട്ട് സംഭവ സ്ഥലത്ത് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് മാട്ടൂലിലെ പി. സി.പി. മുനവ്വറിനു ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പ് സ്വദേശി ഗ്രാന്റ് ബോർവെൽസ് ഉടമ പുന്നക്കൻ ഹാരിസ്, മാട്ടൂലിലെ പി.പി. ഹബീബ ദമ്പതികളുടെ മകനായ അഫ്രീദും രണ്ടു സുഹൃത്തുക്കളും അഫ്രീദിന്റെ പിതാവിന്റെ ഇന്നോവ കാറിലായിരുന്നു തിങ്കളാഴ്ച പുലർച്ചക്ക് മുമ്പേ വയനാട്ടിലേക്ക് പുറപ്പെട്ടത് തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് അഫ്രീദ് ഉപ്പയെ വിളിച്ചിരുണു എന്നാൽ ഒരു മണിക്ക...
Image
  സ്കൂൾ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർദേശം തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിലെ തീരുമാനപ്രകാരം ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലാണ് നിർദേശം. സ്കൂൾ തുറക്കുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ൽകാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണമെന്ന് നിർദേശം ഉണ്ട്.
Image
  കർണാടകയിലെ ബി.ജെ.പി മന്ത്രിയുടെ പരാജയം: മനംനൊന്ത് അനുയായി ജീവനൊടുക്കി ബംഗളൂരു: മുന്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകരന്‍റെ അനുയായി ചിക്കബല്ലാപുര്‍ സ്വദേശി ചിറ്റാര വെങ്കിടേഷ് ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടതറിഞ്ഞ്  തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍  ചിക്കബെല്ലാപൂര്‍ പോലീസ് കേസെടുത്തു.  മൈസൂരിലും സമാന സംഭവം നടന്നു. ജെ.ഡി-എസ് നേതാവായ സാര മഹേഷിന്‍റെ അനുയായി ആത്മഹത്യ ശ്രമംനടത്തി. കോണ്‍ഗ്രസ് സ്ഥാനാർഥി രവി ശങ്കറിനോട് 25,639 വോട്ടുകള്‍ക്ക് മഹേഷ് പരാജയപ്പെട്ടതറിഞ്ഞ് കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു .ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്
Image
  ഷാജൻ സ്കറിയക്കെതിരെ മാനനഷ്ടകേസുമായി ചാണ്ടി ഉമ്മൻ കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനും നടത്തിപ്പുകാരനായ ഷാജൻ സ്കറിയ എന്നയാൾക്കുമെതിരെ മാനനഷ്ട കേസ് നൽകി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. തുടർച്ചയായി പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയതിലാണ് കേസ് കൊടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേസ് നൽകിയ വിവരം ചാണ്ടി ഉമ്മൻ അറിയിച്ചത്. മാനഷ്ട കേസിൽ അയച്ച നോട്ടീസും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജും ഷാജൻ സ്കറിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്നും "പ്രൊപഗാൻഡ" സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആ ചാനലിനെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Image
ദ കേരള സ്റ്റോറി’യെ പൊളിച്ചടുക്കി ധ്രുവ്; ഗൂഢാലോചന തുറന്നുകാട്ടുന്ന വീഡിയോ വൈറൽ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷണങ്ങളിലലൂടെ ശ്രദ്ധേയനായ യുട്യൂബർ ധ്രുവ് റാഠി. തന്‍റെ ചാനലിലെ ഏറ്റവും പുതിയ വീഡിയോയിലാണ് ധ്രുവ് ‘ദ കേരള സ്റ്റോറി’യെ ചികയുന്നത്. സിനിമ പറയുന്ന ലൗ ജിഹാദ് അടക്കമുള്ള  കണക്കുകളിലെ പൊള്ളത്തരം ഉദാഹരണ സഹിതം തുറന്നുകാട്ടിയിരിക്കുകയാണ് ധ്രുവ്. ദ കേരള സ്റ്റോറി സത്യമോ വ്യാജമോ’ എന്ന തലക്കെട്ടിലാണ് 23 മിനിറ്റോളം ദൈർഘമുള്ള  വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്നും വിദേശത്തേക്ക് പോയ മൂന്ന് പെൺകുട്ടികളുടെ കേസിനെക്കുറിച്ചടക്കം ധ്രുവ് വിശകലനം ചെയ്യുന്നു.മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നിയമസഭയിൽ നൽകിയ പ്രസ്താവന മുതൽ എൻ.ഐ.എ ലൗ ജിഹാദ് അന്വേഷണം അവസാനിപ്പിച്ചത് വരെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനകം 68 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.ആറു ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തിലേറെ പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കം പ്രമുഖർ ഈ വീഡിയോ ട്വി...
Image
  തൃശൂരില്‍ താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സംഘര്‍ഷം, കേസ് തൃശൂര്‍:  താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം,  കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹ മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു വരന്റെ വീട്ടിലെത്തി. വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന്  മുന്‍പ് തിരികെ ഓടുകയായിരുന്നു. ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്‍റെ ഓട്ടം. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങ് നടന്നതിനുശേഷം പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിര...
Image
എൻ സി ഇ ആർ ടി ഫെല്ലോഷിപ്പോടെ മന: ശാസ്ത്രത്തിൽ പി എച്ച് ഡി നേടി കാക്കയങ്ങാട് സ്വദേശിനി ആയിഷ രഹ്‌ന ഇരിട്ടി :കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽ നിന്ന് എൻ സി ഇ ആർ ടി ഫെല്ലോഷിപ്പോടെ മന: ശാസ്ത്രത്തിൽ പി എച്ച് ഡി നേടി ഇരിട്ടി കാക്കയങ്ങാട് സ്വദേശിനി കെ. പി ആയിഷ രഹ്‌ന. കെ പി ഷബീർ - ഷീബ ബീഗം ദാമ്പത്തികളുടെ മകളാണ്.ഭർത്താവ് അകിനാഷ്  സാലി
Image
ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ സുപരിചിതനാണ് പ്രവീണ്‍. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പ്രവീണ്‍ നാഥും രിഷാന ഐഷുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി പ്രവീണ്‍ നാഥ് രംഗത്തെത്തിയിരുന്നു. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.
Image
  സൈബര്‍ ആക്രമണം: യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ കാസര്‍ക്കോട്: സൈബര്‍ആക്രമണത്തെതുടര്‍ന്ന്കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിനു സമീപത്തുനിന്ന് അരുണ്‍ വിദ്യാധരന്‍ എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി.  ഈ മാസം രണ്ടിനാണ് അരുണ്‍ മുറിയെടുത്തതെന്നാണ് വിവരം. മുറിയില്‍നിന്ന് അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വൈകുന്നേരം മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്.  കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്.  ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെട...
Image
നിര്യാതനായി കഞ്ഞിരോട് : തരിയേരി തോട്ടൊന്റവിട അബ്ദുറഹ്മാൻ (മറീന മൻസിൽ ) നിര്യതനായി. ഭാര്യ കുഞ്ഞാമിന ചിറമ്മൽ(കൊട്ടാനിച്ചേരി) മക്കൾ മുനീർ ചിറമ്മൽ, തംസീർ അസ്ഹരി, മറീന
Image
  നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു തൃശൂർ: നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ  പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ(4) ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Image
മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി ന്യൂഡല്‍ഹി: മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിം കോടതി പരാതിക്കാരന്   ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല.എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട് അതുകൊണ്ട്  ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹാരജികാരൻ ആവിശ്യപെട്ടത്